1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും 1977 ജൂണ്‍ മുതല്‍ 1979 ഏപ്രില്‍ വരെയും ബിഹാര്‍ മുഖ്യന്ത്രിയായിരുന്നു കര്‍പൂരി ഠാക്കൂര്‍. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയത്.
എ. ആര്‍. റഹ്മാന്‍ എന്നൊരാള്‍ ഓസ്‌കാര്‍ വാങ്ങിയതായി കേട്ടു. റഹ്മാന്‍ ആരാണെന്നുപോലും തനിക്കറിയില്ല. ഭാരത് രത്‌ന പുരസ്‌കാരമെല്ലാം തന്റെ അച്ഛന്‍ എന്‍ ടി ആറിന്റെ കാലിലെ നഖത്തിനുതുല്യമാണ്